ഗർഭഛിദ്ര വക്താക്കളുടെ കാര്യത്തിൽ വെള്ളപൂശി ആർച്ച്ബിഷപ്പ് പാലിയ
ഗർഭഛിദ്ര വക്താക്കളെ "പൊന്തിഫിക്കൽ അക്കാദമി ഫോർ ലൈഫിലെ" അംഗമാക്കിയതിൽ വിശദീകരണവുമായി ആർച്ച്ബിഷപ്പ് വിഞ്ചെൻസോ പാലിയ. നൈജൽ ബിഗർ അത്തരമൊരു അംഗമായിരുന്നു.
കാന്റർബറി ആർച്ച്ബിഷപ്പായ ജസ്റ്റിൻ വെൽബിയാണ് ഒരു പ്രതിനിധിയായി ബിഗറെ നിർദ്ദേശിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. "ബിഗർ ഗർഭഛിദ്രത്തെ പിന്തുണക്കുന്നില്ല ഭാവിയിൽ അങ്ങനെയുണ്ടാകുകയുമില്ല, അടിയന്തരഘട്ടങ്ങളിലെ ഗർഭഛിദ്രത്തെപ്പറ്റിയായിരുന്നു ആ വിവാദ പരാമർശം", അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഗർഭഛിദ്രത്തെ പിന്തുണക്കുന്ന ഇസ്രായേൽ റബ്ബിയായ അവ്രഹാം സ്റ്റൈൻബെർഗിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
ചിത്രം: Vincenzo Paglia, #newsCxgjlkraoi
കാന്റർബറി ആർച്ച്ബിഷപ്പായ ജസ്റ്റിൻ വെൽബിയാണ് ഒരു പ്രതിനിധിയായി ബിഗറെ നിർദ്ദേശിച്ചതെന്ന് ബിഷപ്പ് പറഞ്ഞു. "ബിഗർ ഗർഭഛിദ്രത്തെ പിന്തുണക്കുന്നില്ല ഭാവിയിൽ അങ്ങനെയുണ്ടാകുകയുമില്ല, അടിയന്തരഘട്ടങ്ങളിലെ ഗർഭഛിദ്രത്തെപ്പറ്റിയായിരുന്നു ആ വിവാദ പരാമർശം", അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഗർഭഛിദ്രത്തെ പിന്തുണക്കുന്ന ഇസ്രായേൽ റബ്ബിയായ അവ്രഹാം സ്റ്റൈൻബെർഗിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.
ചിത്രം: Vincenzo Paglia, #newsCxgjlkraoi