വത്തിക്കാൻ ഓഡിറ്റർ രാജിവെക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു
അനധികൃത പ്രവർത്തനങ്ങൾ നടന്നിരിക്കാനുള്ള തെളിവുകൾ കണ്ടെത്തിയതിനെ തുടർന്ന്, ജൂണിൽ രാജിവെക്കാൻ താൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്ന്, വത്തിക്കാന്റെ ആദ്യത്തെ ഓഡിറ്റർ ജനറൽ ലിബറോ മിലോൺ, 69, മാദ്ധ്യമങ്ങളോട് പറഞ്ഞു. വെളിപ്പെടുത്താനാവാത്ത വ്യവസ്ഥ മൂലം അദേഹത്തിന് കൂടുതൽ വിവരങ്ങൾ നല്കാൻ സാധിച്ചില്ല.
എന്നാൽ മിലോണിന്റെ വാദങ്ങൾ തെറ്റാണെന്ന് വത്തിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിലെ പകരക്കാരൻ (രണ്ടാമത്തെ വ്യക്തി) ആർച്ചുബിഷപ്പ് ജിയോവാന്നി ബെച്ചു പറഞ്ഞു, "അദ്ദേഹം ഞാനടക്കമുള്ള മേലുദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫയലുകളെ ഒളിഞ്ഞുനോക്കികൊണ്ടിരിക്കുകയായിരുന്നു". കൂടാതെ, "അദ്ദേഹം വിരമിച്ചില്ലായിരുന്നെങ്കിൽ, ഞങ്ങൾ അദ്ദേഹത്തിനെതിരെ നടപടിയെടുത്തേനെ".
മുമ്പ് ഫ്രാൻസിസ് മാർപാപ്പയുടെ വലംകൈയായി പ്രവർത്തിച്ചിരുന്നയാളാണ് ആർച്ചുബിഷപ്പ് ബെച്ചു. ഫെബ്രുവരിയിൽ, കർദ്ദിനാൾ ബർക്കിനെ ഓർഡർ ഓഫ് മാൾട്ടയുടെ രക്ഷാധികാരിയെന്ന സ്ഥാനത്ത് നിന്നും അദ്ദേഹം മാറ്റിയിരുന്നു.
ചിത്രം: © Dennis Jarvis, CC BY-SA, #newsOgveozifmz
എന്നാൽ മിലോണിന്റെ വാദങ്ങൾ തെറ്റാണെന്ന് വത്തിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റിലെ പകരക്കാരൻ (രണ്ടാമത്തെ വ്യക്തി) ആർച്ചുബിഷപ്പ് ജിയോവാന്നി ബെച്ചു പറഞ്ഞു, "അദ്ദേഹം ഞാനടക്കമുള്ള മേലുദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സ്വകാര്യ ഫയലുകളെ ഒളിഞ്ഞുനോക്കികൊണ്ടിരിക്കുകയായിരുന്നു". കൂടാതെ, "അദ്ദേഹം വിരമിച്ചില്ലായിരുന്നെങ്കിൽ, ഞങ്ങൾ അദ്ദേഹത്തിനെതിരെ നടപടിയെടുത്തേനെ".
മുമ്പ് ഫ്രാൻസിസ് മാർപാപ്പയുടെ വലംകൈയായി പ്രവർത്തിച്ചിരുന്നയാളാണ് ആർച്ചുബിഷപ്പ് ബെച്ചു. ഫെബ്രുവരിയിൽ, കർദ്ദിനാൾ ബർക്കിനെ ഓർഡർ ഓഫ് മാൾട്ടയുടെ രക്ഷാധികാരിയെന്ന സ്ഥാനത്ത് നിന്നും അദ്ദേഹം മാറ്റിയിരുന്നു.
ചിത്രം: © Dennis Jarvis, CC BY-SA, #newsOgveozifmz