പുതിയ അപ്പോസ്തോലിക പ്രബോധനം: സുവിശേഷത്തെ
![](https://seedus3932.gloriatv.net/storage1/c6guk5e81fly0uugt4ocq62y022zqj1npji0con.webp?scale=on&secure=r-wS_ch0ErU3HQMUTyuOLw&expires=1721483499)
ധ്യാനിരതമായ ജീവിതത്തിന്റെ ഹാസ്യവര്‍ണ്ണനയെ പ്രബോധനം നിരാകരിക്കുന്നു, "നിശ്ശബ്ദതയെ സ്നേഹിക്കുന്നതും മറ്റുള്ളവരുമായുള്ള സമ്പർക്കം അവഗണിക്കുന്നതും, വിശ്രമം ആഗ്രഹിക്കുന്നതും, പ്രവർത്തനം നിരാകരിക്കുന്നതും, പ്രാർത്ഥന ഇച്ഛിക്കുന്നതും, സേവനം വെറുക്കുന്നതും ആരോഗ്യപരമല്ല (26)". നല്ല ആപ്പിളിനെ ചീഞ്ഞ സബർജിലുമായി താരതമ്യം ചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നിർഭാഗ്യകരമായ മാതൃകയെയാണ് ഈ പ്രസ്താവന പിന്തുടരുന്നത്.
സൂവിശേഷത്തിന്റെ ധാർമ്മിക പ്രബോധനത്തെക്കുറിച്ച് സംസാരിക്കവേ - വ്യഭിചാരത്തെ എതിർക്കുന്നത് പോലെയുള്ള - "എല്ലാത്തിനെയും അധീനതിയിലാക്കുന്ന യേശുവിന്റെ പ്രബോധനത്തെ, തണുപ്പൻ മട്ടിലുള്ളതും കാഠിന്യമുള്ളതുമായ യുക്തിയിലേക്ക് താഴ്ത്താനുള്ള" ശ്രമത്തെ വിമർശിച്ചുകൊണ്ട് മറ്റൊരു ഹാസ്യവർണ്ണനയും ഫ്രാൻസിസ് മാർപാപ്പ അവതരിപ്പിക്കുന്നു (39).
വിശുദ്ധലിഖിതത്തേക്കാൾ ബുദ്ധിശാലിയാണ് എന്ന ധാരണയിൽ ഫ്രാൻസിസ് മാർപാപ്പ വാദിക്കുന്നത് ഇപ്രകാരമാണ്, ബൈബിൾ എഴുത്തുകാർക്ക് "ചില യാഥാർത്ഥ്യങ്ങൾ പ്രകടിപ്പിക്കാൻ പരിമിതമായ മാനസിക സങ്കൽപ്പമാണുള്ളത്". അപസ്മാരത്തെ പൈശാചികബാധയായി അവർ തെറ്റിദ്ധരിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്നു (160).
എന്നിരുന്നാലും, സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളിൽ ചിലതെങ്കിലും പിശാച് സംബന്ധമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു.
#newsGkufencwsy