കർദ്ദിനാൾ മുള്ളർ: "പാപ്പയുമായി അഭിപ്രായവ്യത്യാസമില്ല"
കോൺഗ്രിഗേഷൻ ഫോർ ദി ഡോക്ടറൈൻ ഓഫ് ദി ഫെയ്ത്തിന്റെ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റുമെന്ന് കർദ്ദിനാൾ ജെറാർദ് ലുഡ്‌വിഗ് മുള്ളറെ ഫ്രാൻസിസ് മാർപാപ്പ അറിയിച്ചിരുന്നു.
ഇതിനെക്കുറിച്ച് മുന്നറിയിപ്പില്ലായിരുന്നെന്നും അത്ഭുതപ്പെടുത്തിയെന്നും കർദ്ദിനാൾ മുള്ളർ ജർമ്മൻ രാഷ്ട്രീയ വാർത്താപത്രികയായ അൽഗമൈന സൈത്തുങ്ങിനോട് (Allgemeine Zeitung) പറഞ്ഞു. "ഞാനും പാപ്പയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല", അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തേക്കുള്ള വ്യവസ്ഥകൾ നീട്ടില്ലെന്ന് പാപ്പ, കർദ്ദിനാൾ മുള്ളറോട് പറഞ്ഞിരുന്നു. ഈ മാറ്റങ്ങൾ "ആദ്യം" ബാധിക്കുന്നയാൾ അദ്ദേഹമായിരിക്കും.
എന്നാൽ ഈ പിരിച്ചുവിടൽ അദ്ദേഹത്തെ ബാധിച്ചിട്ടില്ല, "എല്ലാവരും ഒരുനാൾ വിരമിക്കേണ്ടതുണ്ട്". അജപാലനപരവും ശാസ്ത്രപരവുമായ പദ്ധതികളിൽ പങ്കെടുത്ത് അദ്ദേഹം റോമിൽ തന്നെ ചിലവഴിക്കും. എന്നാൽ "സമർത്ഥരായ" 3 പേരെ ഫ്രാൻസിസ് മാർപാപ്പ പിരിച്ചുവിട്ടതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അവർ പാപ്പയുടെ വിമർശകരായിരുന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.
ചിത്രം: © Piotr Drabik, CC BY, #newsXfyscrkosi
ഇതിനെക്കുറിച്ച് മുന്നറിയിപ്പില്ലായിരുന്നെന്നും അത്ഭുതപ്പെടുത്തിയെന്നും കർദ്ദിനാൾ മുള്ളർ ജർമ്മൻ രാഷ്ട്രീയ വാർത്താപത്രികയായ അൽഗമൈന സൈത്തുങ്ങിനോട് (Allgemeine Zeitung) പറഞ്ഞു. "ഞാനും പാപ്പയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളില്ല", അദ്ദേഹം പറഞ്ഞു. അഞ്ച് വർഷത്തേക്കുള്ള വ്യവസ്ഥകൾ നീട്ടില്ലെന്ന് പാപ്പ, കർദ്ദിനാൾ മുള്ളറോട് പറഞ്ഞിരുന്നു. ഈ മാറ്റങ്ങൾ "ആദ്യം" ബാധിക്കുന്നയാൾ അദ്ദേഹമായിരിക്കും.
എന്നാൽ ഈ പിരിച്ചുവിടൽ അദ്ദേഹത്തെ ബാധിച്ചിട്ടില്ല, "എല്ലാവരും ഒരുനാൾ വിരമിക്കേണ്ടതുണ്ട്". അജപാലനപരവും ശാസ്ത്രപരവുമായ പദ്ധതികളിൽ പങ്കെടുത്ത് അദ്ദേഹം റോമിൽ തന്നെ ചിലവഴിക്കും. എന്നാൽ "സമർത്ഥരായ" 3 പേരെ ഫ്രാൻസിസ് മാർപാപ്പ പിരിച്ചുവിട്ടതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അവർ പാപ്പയുടെ വിമർശകരായിരുന്നുവെന്ന് മാധ്യമങ്ങൾ പറയുന്നു.
ചിത്രം: © Piotr Drabik, CC BY, #newsXfyscrkosi